വെള്ളമല്ലെ?! അതിനെന്ത് കാലാവധി?! കേടൊന്നും വരില്ലല്ലോ?! പ്ലാസ്ററിക് കുപ്പിയില്‍ നടക്കുന്ന രാസമാറ്റത്തെ കുറിച്ച് എന്ത് ഉത്കണ്‍ഠപ്പെടാനാണ്?! അതില്‍ ചൂടുവെള്ളമൊന്നുമല്ലല്ലോ നിറച്ചിരിക്കുന്നത്?!... ഇത്തരം ചിന്തകളാണ് ഉപഭോക്താക്കളെ ഭരിക്കുന്നത്. അതുകൊണ്ടുതന്നെ ആരും വെള്ളത്തിന്റെ എക്സ്പയറി ഡേറ്റും പ്ലാസ്റ്റിക്കിന്റെ ഗുണഗണങ്ങളുമൊന്നും അന്വേഷിക്കാറില്ല.
പ്രകാരമുള്ള വകുപ്പുകളും ഇയാള്‍ക്കെതിര ചുമത്തിയിട്ടുണ്ട്. അധ്യാപകര്‍ക്ക് വേണ്ടി മാറ്റി വെച്ച പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിനാണ് ചെയില്‍ സിങ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് വിദ്യാര്‍ത്ഥി മരണപ്പെട്ടത്.